Saturday, January 16, 2016

കൃഷ്ണന്റെ പൂവെടിയിൽ ലേ ഒരു പെണ്ണിന്റെ പടക്കം


ഗുരുവായൂർ വെച്ചൊരു പൂശൽ എന്ന ഒരു പെണ്ണിന്റെ പോസ്റ്റ് സംഘികൾക്ക് എന്തോ വലിയ നാണക്കേടായെന്നു തോന്നുന്നു. സത്യത്തിൽ ഹിന്ദുമതത്തിൽ ലൈഗികത അത്ര വലിയ നാണക്കേടാണോ? എന്ത് തരം വികാരങ്ങളേയും ഉൾക്കൊള്ളാനുള്ള ഇടം ഹിന്ദു മതത്തിലുണ്ട് അത് തന്നെയാണു അതിന്റെ ശക്തിയും ഇത്ര ജനാധിപത്യ പരമായ ഒരു മതവും വേറെ ഇല്ല ദുനിയാവിൽ. ഒന്നിൽ കൂടുതലുള്ള എന്തിലും ഒരു ജനാധിപത്യമുണ്ടായേ പറ്റൂ, അതിപ്പോൾ ദൈവങ്ങളിലായാലും ശരി

ഈ ഗുരുവായൂരപ്പനെ തന്നെ നോക്കൂ പതിനാറായിരത്തെട്ട് ചരക്കുകളാണു കൂടെ. ഇതൊന്നും പെണ്ണുങ്ങളല്ല എന്ന വ്യാഖ്യാന ഫാക്ടറിക്കാരെ നമുക്ക് ചുമ്മാ അവഗണിക്കാം. അസൂയാലുക്കൾ അങ്ങനെ പലതും പറയും. എന്തായാലും ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന ഏതോ മലയാളിയുടെ മോഹന സ്വപ്നങ്ങളാവണം കൃഷ്ണന്റെ ഭാര്യമാരായി അവതരിച്ചത് എന്നകാര്യത്തിൽ എനിക്ക് ലേശം സന്ദേഹമില്ല. എനിക്ക് കിട്ടിയില്ലെങ്കിലും വേണ്ടില്ല എന്റെ ദൈവമെങ്കിലും പണ്ടാറടങ്ങട്ടെ. പെണ്ണുങ്ങളുടെ കാര്യത്തിൽ നമ്മുടെ യേശുവിന്റെ നാലഴലത്ത് വരില്ല ഇദ്ദേഹം, എങ്കിലും തരക്കേടില്ല. 16008 പെണ്ണുങ്ങൾ കൂടെ കഴിയുമ്പോൾ സംഗതി പൂശൽ ഉത്സവം തന്നെയാവും. അങ്ങനെ ഉള്ള ഒരു ദൈവത്തിന്റെ നടയിൽ ഒരു പെണ്ണു ഒന്ന് പൂശി എന്നത് അങ്ങേരു ഒരു വല്ലാത്ത തമാശയായെ എടുക്കൂ. ഈ വലിയ പൂവെടിയിൽ ലെ പീക്കിരി പെണ്ണിന്റെ ചെറിയ ഒരു ഓലപ്പടക്കം. പിന്നെ ഈ ഫാൻസ്‌ അസോസിയേഷൻ എന്തിനാ ഉറഞ്ഞു തുള്ളുന്നത്? അല്ലെങ്കിലും ലൈംഗികത എന്നത് ഹിന്ദു ദൈവങ്ങളിൽ അങ്ങോളം ഇങ്ങോളം കാണാം. കാരണം മനുഷ്യൻ സൃഷ്ടിക്കുന്നതിൽ മാനുഷിക വികാരം ഉണ്ടായേ പറ്റൂ. ഒരു പെണ്ണു ദൈവം ഇല്ലേ കൊടുങ്ങല്ലൂർ പൊലയാട്ടു കേട്ടാൽ പ്രസാദിക്കുന്ന. പെണ്ണുങ്ങളുടെ മുഖത്തു നോക്കി അശ്ലീലം പറഞ്ഞാൽ കേസ്സെടുക്കാൻ വകുപ്പുള്ള നാട്ടിൽ പെൺദൈവത്തെ പൊലയാട്ടു വിളിക്കുന്നു. എന്താല്ലേ.

ഈ പതിനാറായിരത്തെട്ടിനെ കൃഷ്ണൻ എങ്ങനെയാവും മേനേജ് ചെയ്തിട്ടുണ്ടാവുക എന്നത് നമ്മെ അലട്ടുന്ന ഒരു വലിയ ദാർശനിക പ്രശ്നമാണു. ഒന്നിന്റെ നരനായാട്ട് സഹിക്കാൻ മേല.അപ്പോൾ ഈ പതിനാറായിരത്തെട്ട്, ഇങ്ങള് ലവല് വേറെയാ കൃഷ്ണാ. ഒരു ദിവസം ഒന്നിന്റെ കൂടെ കഴിഞ്ഞാൽ തന്നെ ഏതാണ്ട് 44 വർഷം എടുക്കും ഒരു റൗണ്ട് പൂർത്തിയാക്കാൻ. അപ്പോഴേക്കും ആദ്യത്തെ ആൾ ഉണങ്ങിയ മാങ്ങ പോലെ ആയിരിക്കും. ഈ പ്രശ്നം എന്റെ മാത്രം സംശയമാണെന്നോ ഞാൻ കൃഷ്ണനെ അപമാനിക്കാൻ എഴുതുകയാണ് ഇത് എന്നൊന്നും ധരിക്കരുത്. ഇമ്മളെ കൃഷ്ണനെ ഇമ്മള് തന്നെ ഛെ അങ്ങനെ ചെയ്യോ.

നമ്മുടെ നാരദർക്ക് ഇമ്മാതിരി ഒരു സംശയം ഉണ്ടായി. എങ്ങനാവും കൃഷ്ണൻ ഇത് ചെയ്യുന്നത് എന്ന്. നാരദർ ആദ്യത്തെ മാധ്യമ പ്രവർത്തകനാണ്. സംഘികൾക്ക് മാധ്യമ ദിനമായി കൊണ്ടാടാൻ നാരദരുടെ ജന്മനാൾ ഉത്തമം. അങ്ങേർക്കാണെങ്കിൽ പൂശൽ നടക്കുകയും ഇല്ല. ഈ സാധിക്കാത്തവനാകും കൃമികടി കൂടുതൽ. അങ്ങേർ സ്വയം ഭോഗത്തിന്റെ ദൈവമാണു. ലിംഗം ഏതു സമയവും പിടിച്ചു കളിച്ചിട്ട് ആരോ അത് മുറിച്ചു കയ്യിൽ തന്നെ വെച്ചു കൊടുത്തു എന്നാ കഥ. അങ്ങനെ നാരദർ കൃഷ്ണന്റെ സീൻ ഒളിച്ചു നിന്ന് കാണാൻ തീരുമാനിച്ചു. ഇക്കഥ ഇനി നമ്മൾ പറഞ്ഞിട്ടു അലമ്പ് വേണ്ട. വിശദമായി മഹാകവി കുഞ്ചാൻ നമ്പ്യാർ പറഞ്ഞത് കേൾക്കൂ, നല്ല പച്ചയ്ക്കുള്ള ബിറ്റ്
പതിനാറായിരമെട്ടും സ്ത്രീകടെ
പതിയാകുന്ന പരൻ പുരുഷൻ താൻ
അതിമാനുഷനിവനെങ്കിലുമനവധി
മതിമുഖിമാരൊടു കൂടി രമിപ്പാൻ
മതിയായ് വരുമോ താനൊരുവൻ പുന -
രതിനുടെ കൗശലമിങ്ങറിയേണം .
പ്രതിദിനമോരോ നാരികളോടും
രതിസുഖമനുഭവമെന്നുവരുമ്പോൾ
ഉഴവില്ലാതൊരു പുല്ലു കിളുർത്തൊരു
പഴുനിലമെന്നകണക്കേ സ്ത്രീകൾ -
ക്കൂഴം വരുവാൻ വളരെക്കാലം
പാഴിലിരുന്നേ മതിയാകുള്ളു
മുപ്പതുമെട്ടുമൊരഞ്ചും വർഷം
മാസം പത്തും ദിവസമൊരെട്ടും
അങ്ങു കഴിഞ്ഞാലൊരുദിനമവനൊടു
സംഗമമംഗനമാർക്കു ലഭിക്കും ;
രണ്ടാം കുറി വരുമളവേ നാരികൾ
കണ്ടാലാകാതായ് വരുമപ്പോൾ
തണ്ടാർമാതിന് കണവനുമായവൾ
വേണ്ടാതായ് വരുമക്കാലത്ത് ;
തലമുടിയൊക്കെ നരച്ചു വെളുത്തും
മുലയിണ തൂങ്ങിയുലഞ്ഞു ചമഞ്ഞും
ചില പല്ലിന്നുമിളക്കം വരുമൊരു
വിലപിടിയാത്തവളായ് വരുമപ്പോൾ
ആയവൾ പെറ്റതു പെണ്ണെന്നാൽ പുന -
രവളും പെറ്റുതുടങ്ങുമതങ്ങനെ
മകളും മകനും മരുമകൾമകനും
വക പലതിങ്ങനെ തീർന്നാലവിടെ
സുഖമില്ലെന്നും വന്നു ഭവിക്കും ;
കാളിയമഥനൻ വളരെ സ്ത്രീകളെ
വേളി കഴിച്ചതു ചിതമായില്ല ;
കേളിക്കും സുഖമില്ലിസ്ത്രീകളെ
ലാളിക്കുന്നതുമെങ്ങനെ കൃഷ്ണൻ ?
മുറ്റുമൊരുത്തിയെ ലാളിക്കുമ്പോൾ
മറ്റേപ്പെണ്ണിനു മുഞ്ഞി കറുക്കും
തെറ്റെന്നവളെസ്സമ്മാനിച്ചാൽ
കുറ്റം മറ്റവളൊന്നുണ്ടാക്കും
അറ്റമതില്ലാതംഗനമാർക്കിഹ
കൊറ്റു കൊടുത്തും കോപ്പുകൾ തീർത്തും
പേറ്റിനു കടുകും മഞ്ഞളുമുള്ളിയു -
മേറ്റം പലവക ചെലവുകളിട്ടും
വളരെ സ്ത്രീകളെ വച്ചു പുലർത്തും
ജളപുരുഷൻ മുതലുള്ളതശേഷം
കളവാനുള്ളൊരു സംഗതിയാകും
കളവാണികളിൽ കാംക്ഷ മുഴുത്താൽ ;
നളിനവിലോചനനാകിയ കൃഷ്ണനു
നാരികളനവധിയുണ്ടായതിനാൽ
കളിപറകല്ലൊരുനേരവുമുള്ളിൽ
തെളിവില്ലെന്നും വന്നു ഭവിക്കും ;
വാശ്ശതുമസ്തു നമുക്കെന്തതിനാൽ
ഈശ്വരവിലസിതമാർക്കറിയാവൂ ?
നന്ദകുമാരൻ ബോധിക്കാതെ -
ചെന്നു പതുക്കെയൊളിച്ചൊരു ദിക്കിൽ
നിന്നുടനൊന്നു വിശേഷമറിഞ്ഞ -
ങ്ങിന്നു നമുക്കു ഗമിച്ചീടേണം .
ഇത്ഥം നാരദമാമുനിതന്നുടെ
ചിത്തം തന്നിൽ വിചാരിച്ചങ്ങൊരു
പുത്തൻ മണിമാളികമുകളേറി
പുരുഷോത്തമനുടെ ശയനഗൃഹത്തിൽ
ജാലകവാതിൽപ്പഴുതില്ക്കൂടെ -
ച്ചാലെയൊളിച്ചഥ നോക്കുന്നേരം
ഉത്തമപുരുഷന് വെറ്റിലയും തി -
ന്നുത്തമകാമിനിമണിയൊടു ചേർന്നഥ
മെത്തകരേറി മനോഭവലീലകൾ
ചീത്തസുഖേന കഴിപ്പതു കണ്ടു ;
ഇന്നു മുരാന്തകനിവളൊടു കൂടി -
ച്ചേർന്നു ശയിക്കും ദിവസമതല്ലോ
എന്നതറിഞ്ഞു മുനീന്ദ്രൻ മറ്റൊരു
മന്ദിരസീമനി ചെല്ലുന്നേരം
അവിടത്തിൽ പുനരംബുജനേത്രനു -
മവികലസുന്ദരിയായൊരു പെണ്ണും
പകിടകളിച്ചും കൊണ്ടു രസിച്ചും
വികടവിനോദം വാണരളുന്നു ;
മറ്റൊരു ഭവനേ ചെന്നു മുനീന്ദ്രൻ
പറ്റിയൊളിച്ചഥ നോക്കുന്നേരം
കറ്റക്കുഴൽ മണിയൊരുവൾ മുകുന്ദനു
വെറ്റ തെറുത്തു കൊടുപ്പതു കണ്ടു ;
എതിർഗേഹാന്തേ ചെന്നു മുനീന്ദ്രൻ
കതകിന് നികടേ നോക്കുന്നേരം
ചതുരൻ കൃഷ്ണനുമൊരു സുന്ദരിയും
ചതുരംഗം വയ്ക്കുന്നതു കണ്ടു ;
വീണാധരമുനി മറ്റൊരു ഭവനേ
കാണാതവിടെയൊളിച്ചഥ നോക്കി ;
ചേണാർന്നീടിന മധുസൂദനനും
ഏണായതമിഴിയാകിന പെണ്ണും
വീണാവേണു വിനോദത്തോടേ
കാണായവിടെ രമിക്കുന്നതുമഥ ;
പരഭവനാന്തേ ചെന്നു മുനീന്ദ്രൻ
പരമപുമാനെയുമവിടെക്കണ്ടു ;
പരിമളമിളകിന മലയജമൊഴുകും
പരഭൃതമൊഴിയുടെ കുചഭരയുഗളം
പരിചൊടു തിരുമാറ്വ്വിടമിടചേർത്തഥ
പരമസുഖേന പുണർന്നീടുന്നു ;
പ്രാണാധിപനാം മാധവനങ്ങനെ
ഏണീമിഴിയുടെ പാദസരോജേ
വീണുവണങ്ങീടുന്നതുമുടനേ
കാണായ് വന്നിതു മറ്റൊരു ഭവനേ ;
നലമൊടു മറ്റൊരു ഗേഹേ കൃഷ്ണൻ
ചലമിഴിയേ നിജ മടിയിലിരുത്തി
തലമുടി ചിക്കി വിടർത്തീടുന്നതു
സുലളിതമവിടെക്കാണായ് വന്നു ;
കലിതകുതൂഹലമന്യഗൃഹത്തിൽ
കലിമുനി ചെന്നു കരേറുന്നേരം
ജലജദലേക്ഷണനേവം നല്ലൊരു
ചലമിഴിയേ നിജ മടിയിലിരുത്തി
മലയജപങ്കില കങ്കുമകളഭം
മുലകളിലണിയിക്കുന്നതു കണ്ടു ;
കലഹപ്രിയമുനിതാനഥ മറ്റൊരു
നിലയംതന്നിൽ ചെല്ലുന്നേരം
വലരിപുസഹജനൊരംഗനതന്നുടെ
മുലയിണ മെല്ലെത്തൊട്ടുതലോടി
കലഹിക്കരുതേ കാമിനി ! നിന്നുടെ
മുലയിണയാണേ മറ്റൊരു നാരിയെ
വലനം ചെയ്തില്ലാശു സുശീലേ !
കലുഷത കള കള കളമൊഴിമൗലേ !
കുലദൈവതമേ വരിക സമീപേ
ബലഭദ്രാനുജനിങ്ങനെയവളൊടു
പലമൊഴി ഹന്ത കനിഞ്ഞു പറഞ്ഞു
കലഹം തീർത്തുടനവടെ ലലാടേ
തിലകക്കുറി ചാർത്തുന്നതു കണ്ടു ;
തദ്ദിശി മറ്റൊരു ഗേഹേ കൃഷ്ണൻ
മദ്ദളമൊത്തിപ്പദവും പാടി
പദ്യം ചൊല്ലിപ്പൊരുളരുളീടിന
വിദ്യ , വിനോദവിലീനൻ കണ്ടാൻ ;
ദോഷമകന്നഥ മറ്റൊരു ഭവനവി -
ശേഷമതറിവാൻ ചെല്ലുന്നേരം
മല്ലാരി ദേവനൊരു മല്ലാക്ഷിയോടും കൂടി
മല്ലായുധകേളിയിലുല്ലാസത്തോടും കൂടി
" മെല്ലെ വരിക തടവില്ലേതുമിന്നു മലർ
വില്ലേന്തി വരുന്നൊരു മല്ലൻ മദനനെന്നെ
കൊല്ലുന്നതിനുമുൻപേ തെല്ലും മടി കൂടാതെ
വെല്ലം പഞ്ചസാരയും വെല്ലുമധരമതും
മെല്ലെന്നു തരിക നീ കില്ലൊന്നുമിന്നുവേണ്ടാ ;
നല്ലന്തിനേരമൊരു വല്ലന്തിയുണ്ടാക്കാതെ
നില്ലന്തികേ മനസി കില്ലേന്തിയുഴലാതെ
മുല്ലവിശിഖനുടെ മല്ലാട്ടത്തിനു കാമ -
വല്ലീ ! നീയെന്യേ ഗതിയില്ലല്ലോ നമുക്കിന്ന് . "
ഇങ്ങനെയൊരു പുരിതന്നിൽ മുകുന്ദനൊ -
രംഗനയോടരുൾ ചെയ്തതു കേട്ടഥ
തിങ്ങിന മോദാൽ നാരദമാമുനി -
യെങ്ങുമൊരേടമിളച്ചീടാതെ
ഊക്കേറും ഹരിചരിതം കണ്ടഥ
മൂക്കേൽ വിരലും വെച്ചു നടന്നു നി -
രക്കെപ്പതിനാറായിരമെട്ടുമ -
തൊക്കെക്കണ്ടു സുവർണ്ണഗൃഹത്തിൽ ;
എല്ലാ ശയനഗൃഹങ്ങളിലും ബത
മല്ലാന്തകനും മഹിഷിയുമായി
സല്ലാപാദി സുഖേന ശയിപ്പതു -
മുല്ലാസാലിഹ കണ്ടു മുനീന്ദ്രൻ ;
" കൃഷ്ണ ഹരേ ! മധുസൂദന മാധവ
സാക്ഷാൽ കുമ്പിടിയാ, കുമ്പിടി
ഇനി കൃഷ്ണൻ തന്നെ പറയുന്നത് കേൾക്കൂ (ഗീത രാജവിദ്യാ രാജ ഗുഹ്യയോഗം 9/26)
പത്രം പുഷ്പം ഫലം തോയം യോ മേ ഭക്ത്യാ പ്രയച്ചതി
തദഹം ഭക്ത്യുപഹൃതമശ്നാമി പ്രയതാത്മന:
എന്ത് പണ്ടാരം ഇമ്മക്ക് വേണ്ടി ചെയ്താലും അതിൽ ഭക്തിയുണ്ടെങ്കിൽ ഇമ്മക്ക് പെരുത്തിഷ്ടാ എന്നല്ലേ ഇതിന്റെ അർത്ഥം. കഥകളി വിദഗ്ദനായ കൃഷ്ണനു കളി കൊണ്ടൊരു നിവേദ്യം ഇഷ്ടമാകാതെ വരുമോ? അതിനാൽ സംഘികൾ ഇക്കാര്യത്തിൽ ദൈവഹിതം അറിയുന്നത് നല്ലതാ പ്രതികരിക്കുന്നതിനു മുന്പ് കൈ കെട്ടുന്നത് ഒരു ലേശം മാറിയാൽ നിന്നെ ഞാൻ തീയിലിട്ടു ചുടും എന്ന് പറയുന്ന ദൈവങ്ങൾക്കിടയിൽ ഇയാളൊരു സംഭവമാ

No comments:

Post a Comment